Monday, December 9, 2019
  • About Us
  • Advertise
  • Privacy & Policy
  • Contact
Malayalam Vayana
Advertisement
  • ഹോം
  • വാര്‍ത്ത
    • All
    • നാട്ടുവാര്‍ത്തകള്‍
    • ലോകവാര്‍ത്തകള്‍

    ഷെഹ്‌ല ഷെറിന്‍റെ മരണം; അധ്യാപകർക്കെതിരെ ബാലവകാശ കമ്മീഷൻ നടപടിയെടുത്തേക്കില്ല: കാരണം ഇതാണ്

    ‘പിണറായിയുടെ വിദേശസന്ദർശനം വെറുതെ; ജനങ്ങൾക്ക് വേണ്ടത് ഹെലികോപ്റ്ററല്ല അരിയാണ്’

    നേതൃസ്ഥാനത്തേക്ക് ‘തലനരച്ചവർ’ വേണ്ടെന്ന് ബിജെപി; പദവി ആഗ്രഹിക്കുന്നുവോ? എങ്കിൽ പ്രായപരിധി അറിഞ്ഞോളൂ

    85 ലക്ഷം രൂപയ്ക്ക് വിറ്റ വാഴപ്പഴം ഒറ്റയടിക്ക് അകത്താക്കി ടെലിവിഷന്‍ അവതാരകന്‍; വൈറലായി വീഡിയോ

  • പ്രതികരണം

    ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവർ ….. കാരൂർ സോമൻ

    ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

    ആരുടെ നേട്ടം? – രവിചന്ദ്രൻ സി.

    ഇന്ത്യൻ ഭരണത്തിലെ കന്നുകാലികളെ ബി ബി സി യും കണ്ടിരിക്കുന്നു. . …..കാരൂർ സോമൻ

  • കഥ

    ഒറ്റത്തത്ത – കഥ – പ്രീത സുധിർ

    ഇനിയും പുഴയൊഴുകും.. – കഥ – രാജീവ് പെരിങ്ങാട്ട് കളരിക്കൽ

    വാത്സല്യം – കഥ – അനൂപ് കളൂർ

    ആത്മാവിന്റെ വിലാപങ്ങൾ – കഥ – മിഥുൻ ഗോപൻ

  • കവിത

    കര്‍ത്താവ് – കവിത – മഞ്ജുള മഞ്ജു

    ഞാൻ മരണത്തെ പൂകുമ്പോൾ എന്നെ ഉമ്മവയ്ക്കു…. ഈജിപ്ഷ്യൻ കവിത

    മാമ്പഴക്കാലത്ത് – കവിത – സുബി വാസു

    വീട്ടിലേക്കുള്ള_വഴി – കവിത – ശ്രുതി വയനാട്

  • ലേഖനം

    ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവർ ….. കാരൂർ സോമൻ

    ആരുടെ നേട്ടം? – രവിചന്ദ്രൻ സി.

    കലുഷതകളും കലഹങ്ങളും – ഇ. പി. രാജഗോപാലൻ

    കേരളത്തിലെ കോളേജുകൾ കത്തികുത്തിനുള്ള കാലിതൊഴുത്തോ? ….കാരൂർ സോമൻ.

  • അഭിമുഖം

    “പ്രവാസജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ തീച്ചൂടാണ് നോവലിന്റെ പിറവിയ്ക്ക് പിന്നില്‍”; അനില്‍ ദേവസ്സി

    എഴുത്തുകാര്‍ക്ക് പ്രത്യേകമായി കൊമ്പില്ല: സന്തോഷ് ഏച്ചിക്കാനം

    ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്: സുസ്‌മേഷ് ചന്ത്രോത്ത്

    യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതാവിഷ്‌കരണമായിരിക്കണം സാഹിത്യം: ജി.ആര്‍. ഇന്ദുഗോപന്‍

  • നോവല്‍

    കൗമാരസന്ധ്യകൾ – നോവൽ – കാരൂർ സോമൻ

    ആരും കേണലിനെഴുതുന്നില്ല – നോവൽ – ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്

    വേറിട്ട്പോകുന്ന സംഗതികൾ – നോവൽ – ചിനു അ അചുബെ

    പെരുമഴയത്തൊരു വിരുന്നുകാരൻ – വി. കെ. അശോക്

  • സിനിമ

    വൈപ്പിൻകാരുടെ സിനിമ വരുന്നു; കൊച്ചി ശൈലിയിൽ സംസാരിക്കുന്നവരെ വികെപിക്ക് വേണം

    എതിരാളികളെ അടിച്ചൊതുക്കി തൃഷ; മാസ് ആക്ഷന്‍ രംഗങ്ങളുമായി രാംഗി ടീസര്‍

    ‘മാലിക്കി’നായി തികച്ചും വേറിട്ട ഗെറ്റപ്പിൽ ഫഹദ്; നടുക്കുന്ന പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ!

    ‘യമണ്ടൻ പ്രേമകഥ’യിലെ പാട്ടിലൂടെ നജിം അർഷാദിന് മലയാള പുരസ്കാരം

  • ജീവിതം
    • All
    • അനുഭവം
    • ജീവിതരേഖ
    • മറക്കാനാവുമോ ഇവരെ
    • വ്യക്തിവിശേഷം

    സിനിമ

    ആനി തയ്യിൽ : അര നൂറ്റാണ്ട് കേരളത്തിന്റെ വനിതാ ശബ്ദം – ആർ. ഗോപാലകൃഷ്ണൻ

    കൈയെത്തും ദൂരത്തു നിന്നും പറന്നു വന്ന നടനാണ് ഫഹദ് അഥവാ ഫഹദ് ഫാസിൽ.

    ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

  • ആരോഗ്യം

    ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്ന ശീലമുണ്ടോ?

    ചെവിയിൽ വെള്ളം കയറിയാൽ തല കുലുക്കാറുണ്ടോ?

    തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ

    ജോലി സമയത്ത് നിങ്ങൾ പാട്ട് കേൾക്കുന്നവരാണോ?

  • യാത്ര

    സഞ്ചാരികള്‍ക്ക് ഇവന്‍ ഉമാനന്ദ, തദേശീയരുടെ ഇടയില്‍ ഇവന് ഒരു പേരു മാത്രം- ഭസ്മച്ചാല്‍

    ഇന്നു കാണുന്ന ചുവപ്പ് നിറമായിരുന്നില്ല പണ്ട് റെഡ് ഫോര്‍ട്ടിന്

    അഭിമാനിക്കാം; ലോകത്തെ ഏറ്റവും മികച്ച 100 സ്ഥലങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഈ നഗരങ്ങളും

    ദൈവത്തിന്റെ പേരിന് പകരം ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം

No Result
View All Result
  • ഹോം
  • വാര്‍ത്ത
    • All
    • നാട്ടുവാര്‍ത്തകള്‍
    • ലോകവാര്‍ത്തകള്‍

    ഷെഹ്‌ല ഷെറിന്‍റെ മരണം; അധ്യാപകർക്കെതിരെ ബാലവകാശ കമ്മീഷൻ നടപടിയെടുത്തേക്കില്ല: കാരണം ഇതാണ്

    ‘പിണറായിയുടെ വിദേശസന്ദർശനം വെറുതെ; ജനങ്ങൾക്ക് വേണ്ടത് ഹെലികോപ്റ്ററല്ല അരിയാണ്’

    നേതൃസ്ഥാനത്തേക്ക് ‘തലനരച്ചവർ’ വേണ്ടെന്ന് ബിജെപി; പദവി ആഗ്രഹിക്കുന്നുവോ? എങ്കിൽ പ്രായപരിധി അറിഞ്ഞോളൂ

    85 ലക്ഷം രൂപയ്ക്ക് വിറ്റ വാഴപ്പഴം ഒറ്റയടിക്ക് അകത്താക്കി ടെലിവിഷന്‍ അവതാരകന്‍; വൈറലായി വീഡിയോ

  • പ്രതികരണം

    ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവർ ….. കാരൂർ സോമൻ

    ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

    ആരുടെ നേട്ടം? – രവിചന്ദ്രൻ സി.

    ഇന്ത്യൻ ഭരണത്തിലെ കന്നുകാലികളെ ബി ബി സി യും കണ്ടിരിക്കുന്നു. . …..കാരൂർ സോമൻ

  • കഥ

    ഒറ്റത്തത്ത – കഥ – പ്രീത സുധിർ

    ഇനിയും പുഴയൊഴുകും.. – കഥ – രാജീവ് പെരിങ്ങാട്ട് കളരിക്കൽ

    വാത്സല്യം – കഥ – അനൂപ് കളൂർ

    ആത്മാവിന്റെ വിലാപങ്ങൾ – കഥ – മിഥുൻ ഗോപൻ

  • കവിത

    കര്‍ത്താവ് – കവിത – മഞ്ജുള മഞ്ജു

    ഞാൻ മരണത്തെ പൂകുമ്പോൾ എന്നെ ഉമ്മവയ്ക്കു…. ഈജിപ്ഷ്യൻ കവിത

    മാമ്പഴക്കാലത്ത് – കവിത – സുബി വാസു

    വീട്ടിലേക്കുള്ള_വഴി – കവിത – ശ്രുതി വയനാട്

  • ലേഖനം

    ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവർ ….. കാരൂർ സോമൻ

    ആരുടെ നേട്ടം? – രവിചന്ദ്രൻ സി.

    കലുഷതകളും കലഹങ്ങളും – ഇ. പി. രാജഗോപാലൻ

    കേരളത്തിലെ കോളേജുകൾ കത്തികുത്തിനുള്ള കാലിതൊഴുത്തോ? ….കാരൂർ സോമൻ.

  • അഭിമുഖം

    “പ്രവാസജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ തീച്ചൂടാണ് നോവലിന്റെ പിറവിയ്ക്ക് പിന്നില്‍”; അനില്‍ ദേവസ്സി

    എഴുത്തുകാര്‍ക്ക് പ്രത്യേകമായി കൊമ്പില്ല: സന്തോഷ് ഏച്ചിക്കാനം

    ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്: സുസ്‌മേഷ് ചന്ത്രോത്ത്

    യഥാര്‍ത്ഥ മനുഷ്യന്റെ ജീവിതാവിഷ്‌കരണമായിരിക്കണം സാഹിത്യം: ജി.ആര്‍. ഇന്ദുഗോപന്‍

  • നോവല്‍

    കൗമാരസന്ധ്യകൾ – നോവൽ – കാരൂർ സോമൻ

    ആരും കേണലിനെഴുതുന്നില്ല – നോവൽ – ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്

    വേറിട്ട്പോകുന്ന സംഗതികൾ – നോവൽ – ചിനു അ അചുബെ

    പെരുമഴയത്തൊരു വിരുന്നുകാരൻ – വി. കെ. അശോക്

  • സിനിമ

    വൈപ്പിൻകാരുടെ സിനിമ വരുന്നു; കൊച്ചി ശൈലിയിൽ സംസാരിക്കുന്നവരെ വികെപിക്ക് വേണം

    എതിരാളികളെ അടിച്ചൊതുക്കി തൃഷ; മാസ് ആക്ഷന്‍ രംഗങ്ങളുമായി രാംഗി ടീസര്‍

    ‘മാലിക്കി’നായി തികച്ചും വേറിട്ട ഗെറ്റപ്പിൽ ഫഹദ്; നടുക്കുന്ന പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ!

    ‘യമണ്ടൻ പ്രേമകഥ’യിലെ പാട്ടിലൂടെ നജിം അർഷാദിന് മലയാള പുരസ്കാരം

  • ജീവിതം
    • All
    • അനുഭവം
    • ജീവിതരേഖ
    • മറക്കാനാവുമോ ഇവരെ
    • വ്യക്തിവിശേഷം

    സിനിമ

    ആനി തയ്യിൽ : അര നൂറ്റാണ്ട് കേരളത്തിന്റെ വനിതാ ശബ്ദം – ആർ. ഗോപാലകൃഷ്ണൻ

    കൈയെത്തും ദൂരത്തു നിന്നും പറന്നു വന്ന നടനാണ് ഫഹദ് അഥവാ ഫഹദ് ഫാസിൽ.

    ചില പ്രളയ കാല ചിന്തകൾ —മാത്യു ഡൊമിനിക്

  • ആരോഗ്യം

    ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്ന ശീലമുണ്ടോ?

    ചെവിയിൽ വെള്ളം കയറിയാൽ തല കുലുക്കാറുണ്ടോ?

    തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ

    ജോലി സമയത്ത് നിങ്ങൾ പാട്ട് കേൾക്കുന്നവരാണോ?

  • യാത്ര

    സഞ്ചാരികള്‍ക്ക് ഇവന്‍ ഉമാനന്ദ, തദേശീയരുടെ ഇടയില്‍ ഇവന് ഒരു പേരു മാത്രം- ഭസ്മച്ചാല്‍

    ഇന്നു കാണുന്ന ചുവപ്പ് നിറമായിരുന്നില്ല പണ്ട് റെഡ് ഫോര്‍ട്ടിന്

    അഭിമാനിക്കാം; ലോകത്തെ ഏറ്റവും മികച്ച 100 സ്ഥലങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഈ നഗരങ്ങളും

    ദൈവത്തിന്റെ പേരിന് പകരം ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം

No Result
View All Result
Malayalam Vayana
No Result
View All Result
Home കഥ

ഇഴയടുപ്പങ്ങൾ – കഥ – ശ്യാം മോഹൻ

by NEWS DESK
February 26, 2018
in കഥ
0 0
1

0
SHARES
8
VIEWS
Share on FacebookShare on Whatsapp

ഉച്ചയുറക്കത്തിൽ നിന്നും സാം ഞെട്ടി ഉണർന്നത് റബ്ബർഷീറ്റടിക്കുന്ന മെഷീന്റെ ഞെരക്കത്തോടു കൂടിയുള്ള ശബ്ദം കേട്ടപ്പോഴാണ്..
അല്ലെങ്കിലും കാത്തിരുന്ന ശബ്ദമായിരുന്നു അത്.
കട്ടിലിൽ നിന്നും എഴുന്നേറ്റ് അങ്ങോട്ടേക്ക് പോകുമ്പോൾ വീർപ്പിച്ചു കെട്ടിയ മുഖത്തോടെ അമ്മച്ചി സാമിനോട് പറയുന്നുണ്ടായിരുന്നു, എത്രദിവസമായി ഈ പഴയ കരിയോയിൽ ഇവിടെ കൊണ്ടു വച്ചേക്കുന്നു..ആ ചക്രത്തിൽ ഇത്തിരി ഒഴിച്ചാൽ അതിങ്ങനെ നിലവിളിക്കുമോ?അതെങ്ങനെയ…അതു കേട്ടു അവന് ഇറങ്ങി ചെല്ലാൻ ഉള്ളതല്ലേ,
എത്ര പറഞ്ഞാലും കേൾക്കില്ലന്നു വെച്ചാൽ..
വേറെ ഒരു പെണ്ണിനേയും അവന് കിട്ടിയില്ല.
ഇവിടുത്തെ ടാപ്പിംഗ് കാരന്റെ മോളെയെ കിട്ടിയുള്ളൂ.
തൊലി വെളുപ്പ് കണ്ടവൻ മയങ്ങി പോയില്ലേ.

സാമിന് അത്രക്കും ഇഷ്ടമായിരുന്നു ജെസിയെ..
വീട്ടിലെ ജോലിക്കാരന്റെ മകളായിട്ടല്ല അവളെ അവൻ കണ്ടിരുന്നത് .അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ടുതന്നെയാണ് .
ഒരേ പള്ളിയിൽ കൂടിനടക്കുന്നവർ…ചെറുപ്പം മുതലുള്ള ഇഷ്ടം.
പ്രാരാബ്ധം കൊണ്ടാകാം…ജെസിയുടെ അപ്പൻ ജോസിനും വീട്ടുകാർക്കും അവരുടെ ഇഷ്ടത്തിന് മറുത്തൊരു അഭിപ്രായം ഉണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെയാകാം പെട്ടന്നങ്ങു വന്നേക്കു എന്ന് ജെസിയോട് പറഞ്ഞിട്ട് അവളുടെ അപ്പൻ വീട്ടിലേക്കു തിരികെ പോയത്.

ജെസി രണ്ടു ദിവസം കഴിഞ്ഞാൽ നേഴ്‌സിങ് പഠിക്കാൻ ബാംഗ്ലൂരിൽ പോകുകയാണ്,അതിന്റെ വിഷമം രണ്ടുപേരുടെയും മുഖത്തുണ്ട്.സാം അവന്റെ മുണ്ടിന്റെ മടികുത്തിൽ കരുതിയിരുന്ന കുറച്ചു പൈസയും ജെസിക്കായ്‌ വാങ്ങിയ പച്ച കല്ലുവച്ച കുഞ്ഞു സ്വർണ്ണമോതിരവും അവളുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ ജെസിയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. സാമിന്റെ നെഞ്ചിലേക്ക് ചേർന്നു നിൽക്കണമെന്നവൾക്കു ആഗ്രഹമുണ്ടായിരുന്നെങ്കിലും..
സാമിന്റെ വീട്ടിലെ എതിർപ്പ് നന്നായി അറിയാവുന്നതുകൊണ്ടും..പരിസരം ശെരിയല്ലാത്തതുകൊണ്ടും അവളൊന്നറച്ചു.
കവിളിലൂടെ അരിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുകൊണ്ട് എല്ലാം നല്ലതിന് വേണ്ടിയല്ലേ എന്ന ആശ്വാസവാക്കു പറയുമ്പോൾ സാമിന്റെ വാക്കുകളും ഇടറുന്നുണ്ടായിരുന്നു.

കണ്ണുകൾ തുടച്ചു തിരികെ പോകുമ്പോൾ എന്തോ ഓർത്തെടുത്തതുപോലെ സാമിനോട് പറഞ്ഞു..

അതേ ഞാൻ ചെന്നിട്ട് കത്തയക്കാം..
ഇവിടുത്തെ വീട്ടിലെ അഡ്രസ്സിൽ അയക്കില്ല. നമ്മുടെ ബിൻസിയുടെ പേരിൽ അയക്കാം അവളാകുമ്പോൾ കുഴപ്പം ഇല്ല…അവൾ സാമിന് തരും.ഇങ്ങോട്ടായച്ചു ഇവിടുത്തെ അമ്മച്ചിയുടെ വായിലിരിക്കുന്നത് സാം കേൾക്കേണ്ട.

അതേ ബിൻസിയുടെ പേരിൽ അയച്ചാൽ മതി,നമ്മുടെ പ്രണയത്തിന്റെ ആദ്യ നാളുകൾ മുതൽ നമ്മോടൊത്തു നിന്നവളല്ലേ അവൾ.അവൾ ആരോടും പറയില്ല.എന്നെക്കാളും നിന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരിയല്ലേ അവൾ…
സാം ചിരിച്ചുകൊണ്ടുപറഞ്ഞവളെ യാത്രയാക്കി.

കത്തുകളിലൂടെയും ഫോണിലൂടെയും അവധി ദിനങ്ങളിലെ കണ്ടുമുട്ടലുകളുമായി അവരുടെ പ്രണയവും
കാലവും കടന്നു പൊയ്ക്കൊണ്ടിരുന്നു.
അകലങ്ങളിലായിരുന്നുവെങ്കിലും
അവരുടെ അനുരാഗം ഒരുപാട് അടുത്തുവന്നു.അടുത്തുള്ളപ്പോൾ അവർ അറിയാതിരുന്ന പ്രണയത്തിന്റെ തീവ്രത അകലങ്ങളിൽ അവർ അറിഞ്ഞു.അതുകൊണ്ടു തന്നെയാകാം ഓരോ ദിനങ്ങളും ഓരോ യുഗങ്ങളായതും,അവരുടെ പ്രണയത്തിന്റെ കാതൽ, ഉരുക്കുകൊണ്ടുതീർത്ത പ്രതിബന്ധങ്ങളുടെ മഴുവിനാൽ ഏറ്റ വെട്ടുകളിൽ തീപ്പൊരി ചിതറിച്ചതും.

ജെസ്സിയുടെ പഠിത്തമൊക്കെ കഴിഞ്ഞിരിക്കുന്നു.
സാം ചെറിയൊരു സർക്കാർ ഉദ്യോഗസ്ഥനും..

ഭൂമിയിലെ മാലാഖയായവൾ പണ്ടത്തെതിലും സുന്ദരിയായിരിക്കുന്നു.മുഖക്കുരു അലങ്കരിച്ചിരുന്ന കവിളുകൾ ചുവന്നു തുടുത്തിരിക്കുന്നു.
അവൾ അവധിക്കു വന്നെന്നറിഞ്ഞെങ്കിലും പള്ളിയിലെ കുർബാനക്കിടയിൽ വച്ചാണ് നേരിൽ കാണുന്നത്.
പള്ളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കാണാമെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിരുന്നതാണ്.അവൻ പുറത്തിറങ്ങിയപ്പോഴേക്കും അവൾ പോയിരുന്നു.

ഞായറാഴ്‌ച ദിവസത്തെ പ്രത്യേക വിഭവമായ കപ്പയും പന്നിയിറച്ചിയും സാമും അവന്റെ ചേട്ടനും കഴിച്ചിരിക്കുമ്പോഴാണ് ജെസിയുടെ അപ്പൻ ജോസേട്ടൻ വീട്ടിലേക്കു കയറി വന്നത്.ഭാവി അമ്മായിയപ്പനല്ലെ എന്നു കരുതി കപ്പ കഴിക്കാൻ കൂടുന്നോ എന്ന് സാം ഉറക്കെ ചോദിച്ചപ്പോൾ,വേണ്ട കഴിച്ചിട്ടാണ് ഇറങ്ങിയതെന്നായിരുന്നു വീടിന്റെ വരാന്തയിൽ നിന്നും ജോസേട്ടന്റെ മറുപടി.
വിശേഷങ്ങൾ ചോദിച്ചെത്തിയ സാമിന്റെ അമ്മയോട്…
അതേ വിഷങ്ങൾ ഉണ്ട് ചേടത്തി എന്നുപറഞ്ഞു ജോസേട്ടൻ തുടർന്നു…..

ജെസ്സിക്കൊരു കല്യാണാലോചന!!
ചെറുക്കൻ അമേരിക്കയിലാ…
ചെറുക്കന് പെണ്ണിനെ ഫോട്ടോയിൽ കണ്ട് നന്നായി ഇഷ്ടമായി..
അവർക്ക് പെണ്ണിനെ മാത്രം മതിയെന്നാണ് പറയുന്നത്..
ഒരു രൂപ കല്യാണചിലവിന് പോലും വേണ്ടാത്രേ.
ഞാനും ആലോചിച്ചപ്പോൾ നല്ലതാണെന്ന് തോന്നി..അവൾക്കും താഴെ ഒന്നില്ലേ.അതിനും ഒരു നല്ല കാലം വരുകയാണെങ്കിൽ…
ഞങ്ങൾ അങ്ങു സമ്മതിച്ചു.
ഇന്ന് ജെസിയെ പെണ്ണുകണ്ടു വാക്കുറപ്പിക്കാനും..ദിവസം നിശ്ചയിക്കാനും ചെറുക്കന്റെ വീട്ടിൽ നിന്നും കാരണവന്മാരും ചെറുക്കനും വരുന്നുണ്ട്..ചേടത്തി ആ സമയത്തു വീട്ടിലോട്ടൊന്നു വരണം.

പുറത്തുനിന്ന് ജോസ് ഇതുപറഞ്ഞത് കേട്ട വെപ്രാളത്തിൽ, കഴിച്ചുകൊണ്ടിരുന്ന കപ്പ നെറുകയിൽ കയറിയ സാമിന് നേരെ വെള്ളം നീട്ടിക്കൊണ്ട് സാമിന്റെ ചേട്ടൻ സൈമൻ ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞു..വെള്ളം കുടിച്ചോളൂ.

അതുവരെ സാമും ജെസിയുമായുള്ള പ്രണയത്തെ എതിർത്തു സംസാരിച്ചിരുന്ന സാമിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഒന്നും പറയാനാകാതെ തോളത്തു കിടന്ന തോർത്തുമുണ്ട് കടിച്ചുകൊണ്ട് അവർ എന്തോ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് കയറി പോയി.ഒരുപക്ഷേ അവരും ആഗ്രഹിച്ചിരുന്നിരിക്കാം മകൻ അത്രത്തോളം സ്നേഹിക്കുന്നയൊരു പെണ്ണിനെ മരുമകളായിട്ടു കിട്ടുവാൻ.കാശിന്റെ വലുപ്പചെറുപ്പങ്ങൾക്കു മേലെയാണ് പ്രണയത്തിന്റെ സ്ഥാനമെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.അല്ലെങ്കിലും ആ അമ്മക്ക് ആകുമായിരുന്നില്ല വളരെ ചെറുപ്പത്തിൽ തന്നെ അപ്പനെ നഷ്ടപ്പെട്ട തന്റെ മക്കളെ വിഷമിപ്പിക്കുവാനായി.

ജെസിയുടെ കല്യാണദിവസത്തിന്റെ അന്ന് സാമിന് ഒരാഗ്രഹം തോന്നി..തന്റെ മണവാട്ടിയായി അണിഞ്ഞൊരുങ്ങി വരേണ്ടവളെ,ആ വേഷത്തിൽ ഒന്നു കാണാൻ.ഇനി ഒരിക്കലും അവളെ കാണാൻ സാധിച്ചെന്നും വരില്ല.ഭർത്താവിനോടൊപ്പം ഏഴാം കടലിനപ്പുറത്തേക്ക് പറക്കുന്ന അവളെ ഇനി എന്ന് കാണാൻ.
തലയിൽ സ്വർണ നിറമുള്ള തട്ടവും..കയ്യിൽ ഞെരിഞ്ഞമർന്ന് നില്ക്കുന്ന ചുവന്ന റോസാപൂക്കളുള്ള ബൊക്കയുമായി അലങ്കരിച്ച കാറിലേക്ക് അവൾ കയറുമ്പോൾ അവൾ ക്യാമറയിലേക്ക് നോക്കി നന്നായി ചിരിക്കുന്നുണ്ടായിരുന്നു.
ആരോ തോളത്തു തട്ടിയപ്പോഴാണ് സാം അവളിൽ നിന്നും കണ്ണെടുത്തത്.
തങ്ങളുടെ പ്രണയത്തിന്റെ ഇഴയടുപ്പങ്ങൾ ഏറ്റവുമറിയുന്ന ജെസിയുടെ കൂട്ടുകാരി ബിൻസി.അവൾക് സാമിന്റെ മുഖത്തു നോക്കാൻ എന്തോ വിഷമം പോലെ….എന്നിട്ടും അവൾ സാമിനോട് പറഞ്ഞു..
ഇനിയെങ്കിലും മറന്നൂടെ സാം നിനക്കവളെ??
നിങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളാണ് ഞാൻ.എനിക്ക് പോലും അവളുടെ ഈ തീരുമാനം വിഷമം ഉണ്ടാക്കി.പോകാൻ പറ അവളോട്.സാമിന് ദൈവം നല്ല ഒരു പെണ്ണിനെ തരും….അതു പറഞ്ഞവൾ കല്യാണത്തിന് പോകുന്ന ഏതോ ഒരു വാഹനത്തിൽ കയറി.

വർഷങ്ങൾക്കു ശേഷം സാം വീണ്ടും ജെസിയെ കണ്ടു.
തന്നോട് അവസാനമായി കണ്ണുകൊണ്ട് ആഗ്യം കാണിച്ച അതേ പള്ളിയിൽ വച്ചു തന്നെ.ഇന്നവളുടെ മുഖത്ത് അത്ര പ്രസരിപ്പില്ല.തിളങ്ങിയിരുന്ന കണ്ണുകളിൽ വിഷാദഭാവം.പള്ളി കഴിഞ്ഞു പുറത്തിറങ്ങി തന്റെ ഭാര്യയെ പരതിയ സാം കണ്ടത് ,ജെസിയോടൊപ്പം സംസാരിച്ചു കൊണ്ടുനിൽക്കുന്ന തന്റെ ഭാര്യയെയാണ്.
കണ്ണുകൾ തുടച്ചുകൊണ്ട് ജെസി എന്തൊക്കെയോ അവളോട് സംസാരിക്കുന്നുണ്ട്.സാം അടുത്തേക്ക് ചെന്നപ്പോഴേക്കും ,പറഞ്ഞുകൊണ്ടിരുന്ന കാര്യം അവർ പാതിവച്ചു നിർത്തി, കണ്ണുകൾ തുടച്ചുകൊണ്ട് ജെസി സാമിനോട് പറഞ്ഞു…
സാം എനിക്ക് തെറ്റുപറ്റി,
ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ സാമിനോട് ചെയ്തത്.അതിനുള്ള കൂലി കാലം എനിക്കു തരികയും ചെയ്തു.എന്റെ ദാമ്പത്തിക ബന്ധത്തിന് ആയുസ് വളരെ കുറവായിരുന്നു.എന്നെ വിവാഹം കഴിച്ചയാൾ ഒരു മദ്യപാനിയും അതിലുപരി ഒരു പെണ്ണുപിടിയനുമായിരുന്നു.അതൊക്കെ മനസ്സിലാക്കാൻ കാലങ്ങൾ വേണ്ടി വന്നു.ദൈവം തന്ന ശിക്ഷ.ഇന്ന് ഞാൻ ഒറ്റക്കായി..അമേരിക്കയിൽ ജോലിയുള്ളത് കൊണ്ട് ഒരുപാട് ആലോചനകൾ വരുന്നുണ്ട്.അതൊന്നും ഇഷ്ടംകൊണ്ടാകണമെന്നില്ല.ഒരിക്കൽ ഞാൻ കണ്ട പണത്തിനോടുള്ള,സുഖലോലുപതകളോടുള്ള ആഗ്രഹം ആകാം,രണ്ടാം വിവാഹമായിട്ടുകൂടി ആളുകൾ ഇങ്ങനെ ഓടിക്കൂടുന്നത്.

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ ഭാര്യയോട് സാം ചോദിച്ചു…
എന്തായിരുന്നു നിങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്??

അതു പറഞ്ഞാൽ സാം എന്നോട് പിണങ്ങുമോ??
എന്നു ചോദിച്ചുകൊണ്ട് അവൾ തുടർന്നു.

അവളുടെ മനം മാറ്റത്തിന് ഞാനും കാരണമാണ്..
ഈ ആലോചന വന്നപ്പോൾ അവൾ ആദ്യം പറഞ്ഞത് എന്നോടാണ്.നിങ്ങൾ തമ്മിലുള്ള എല്ലാ കാര്യങ്ങളും
അറിയാവുന്നത് കൊണ്ടാകാം എന്നോട് തന്നെ അവൾ പറഞ്ഞതും.
അവളോടുള്ള സാമിന്റെ കറകളഞ്ഞ ഇഷ്ടം ഏറ്റവും കൂടുതൽ കണ്ടതു ഞാനായതുകൊണ്ടാകാം, അവൾ അത് പറഞ്ഞ ആ സാഹചര്യത്തിൽ എന്റെ മനസ്സിൽ സാമിനോട് അതുവരെയില്ലാത്ത ഒരടുപ്പം തോന്നുകയും,അവൾ ഒഴിഞ്ഞാൽ സാമിനെ എനിക്ക് സ്വന്തമാക്കാം എന്നു എന്റെ മനസ്സിൽ ചിന്തിച്ചതും.
അതു കാരണമാണ് അവളുടെ അമേരിക്കക്കാരൻ ചെറുക്കനുമായുള്ള കല്യാണം എന്തുകൊണ്ടും നല്ലതാണെന്ന് ഞാൻ അവൾക്ക് ഉപദേശം കൊടുത്തതും.
പക്ഷെ എന്റെ അഭിപ്രായത്തെ അവൾ എതിർക്കാത്തത് കണ്ടപ്പോളാണ് സത്യത്തിൽ ഞാൻ ഞെട്ടിയത്.അവൾ എന്നോട് അഭിപ്രായം ചോദിക്കുന്നതിന് മുൻപ് തന്നെ എല്ലാം തീരുമാനിച്ചുറച്ചുതന്നെയായിരുന്നു.

ഇതൊക്കെയായിരുന്നു ഞങ്ങൾ പറഞ്ഞുകൊണ്ട് നിന്നത്.അവൾക്കു മനസ്സിലായെന്നു തോന്നുന്നു.ഞാൻ അന്നങ്ങനെ അവളെ ആ വിവാഹത്തിന് പ്രേരിപ്പിച്ചത്..സാമിനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നുവെന്ന്.ഞാൻ ചെയ്തത് തെറ്റായിപ്പോയോ സാം??

ബിൻസിയെ ഒന്നുകൂടി ചേർത്തുപിടിച്ചു,ചുറ്റും നോക്കി ആളില്ലെന്നുറപ്പുവരുത്തി അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് സാം പറഞ്ഞു.
നീയാണ് ശെരി…എല്ലാം അറിഞ്ഞിരുന്നവളായിട്ടു കൂടി,ഒരു കുത്തുവാക്കുകൊണ്ടുപോലും പഴയ പ്രണയത്തിന്റെ ഓർമകളിലേക്ക് എന്നെ കൊണ്ടുപോകാതെ എന്നെ മാത്രം പ്രണയിച്ച…
വർഷങ്ങളോളം പ്രണയിച്ചിട്ടും,എന്നെക്കാൾ മികച്ചത് മറ്റൊന്നുണ്ടുന്നു കരുതിയ അവളെക്കാളും.
നീയാണ് ശെരി.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Previous Post

ഈ 'കള്ളൻ' എന്റെ സോദരൻ - കവിത - വി. പ്രദീപ് കുമാർ

Next Post

ഇന്ത്യയിലെ നിഗുഡതകള്‍ നിറഞ്ഞ ടുറിസ്‌റ്റ്‌ കേന്ദ്രങ്ങള്‍- 1

Next Post

ഇന്ത്യയിലെ നിഗുഡതകള്‍ നിറഞ്ഞ ടുറിസ്‌റ്റ്‌ കേന്ദ്രങ്ങള്‍- 1

Comments 1

  1. ശ്യാം says:
    2 years ago

    Thank you all

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENT ARTICLES

ഷെഹ്‌ല ഷെറിന്‍റെ മരണം; അധ്യാപകർക്കെതിരെ ബാലവകാശ കമ്മീഷൻ നടപടിയെടുത്തേക്കില്ല: കാരണം ഇതാണ്

December 8, 2019

‘പിണറായിയുടെ വിദേശസന്ദർശനം വെറുതെ; ജനങ്ങൾക്ക് വേണ്ടത് ഹെലികോപ്റ്ററല്ല അരിയാണ്’

December 8, 2019

നേതൃസ്ഥാനത്തേക്ക് ‘തലനരച്ചവർ’ വേണ്ടെന്ന് ബിജെപി; പദവി ആഗ്രഹിക്കുന്നുവോ? എങ്കിൽ പ്രായപരിധി അറിഞ്ഞോളൂ

December 8, 2019

വൈപ്പിൻകാരുടെ സിനിമ വരുന്നു; കൊച്ചി ശൈലിയിൽ സംസാരിക്കുന്നവരെ വികെപിക്ക് വേണം

December 8, 2019

എതിരാളികളെ അടിച്ചൊതുക്കി തൃഷ; മാസ് ആക്ഷന്‍ രംഗങ്ങളുമായി രാംഗി ടീസര്‍

December 8, 2019

85 ലക്ഷം രൂപയ്ക്ക് വിറ്റ വാഴപ്പഴം ഒറ്റയടിക്ക് അകത്താക്കി ടെലിവിഷന്‍ അവതാരകന്‍; വൈറലായി വീഡിയോ

December 8, 2019

കേന്ദ്രം ഉടൻ ഇടപെടും; കേരള ബിജെപിയെ ഈ മൂന്ന് പേരിൽ ആര് നയിക്കും? സമവായമാകാതെ കോർകമ്മിറ്റി യോഗം

December 8, 2019

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി; ബോട്ടില്‍ നാല് തൊഴിലാളികള്‍

December 8, 2019
Malayalam Vayana

Malayalam Vayana is a not-for-profit publication aiming at supporting budding writers and seasonal story tellers who wanted to be part of the newer publication methodologies.

Follow Us

Recent Posts

  • ഷെഹ്‌ല ഷെറിന്‍റെ മരണം; അധ്യാപകർക്കെതിരെ ബാലവകാശ കമ്മീഷൻ നടപടിയെടുത്തേക്കില്ല: കാരണം ഇതാണ്
  • ‘പിണറായിയുടെ വിദേശസന്ദർശനം വെറുതെ; ജനങ്ങൾക്ക് വേണ്ടത് ഹെലികോപ്റ്ററല്ല അരിയാണ്’
  • നേതൃസ്ഥാനത്തേക്ക് ‘തലനരച്ചവർ’ വേണ്ടെന്ന് ബിജെപി; പദവി ആഗ്രഹിക്കുന്നുവോ? എങ്കിൽ പ്രായപരിധി അറിഞ്ഞോളൂ
  • വൈപ്പിൻകാരുടെ സിനിമ വരുന്നു; കൊച്ചി ശൈലിയിൽ സംസാരിക്കുന്നവരെ വികെപിക്ക് വേണം

Find Us On Facebook

Facebook
  • About Us
  • Advertise
  • Privacy & Policy
  • Contact

© 2019 Malayalam Vayana - Developed by Web Designer in Kerala.

  • ഹോം
  • വാര്‍ത്ത
  • പ്രതികരണം
  • കഥ
  • കവിത
  • ലേഖനം
  • അഭിമുഖം
  • നോവല്‍
  • സിനിമ
  • ജീവിതം
  • ആരോഗ്യം
  • യാത്ര

© 2019 Malayalam Vayana - Developed by Web Designer in Kerala.

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In